Tuesday 23/04/2024
logo-1

വേദവാക്യങ്ങളുടെ താരോദയം

ഖുർആനിന്റെ അവതീർണം കൊണ്ടാണ് റമദാൻ പ്രസക്തമാകുന്നത്. വിശുദ്ധ റമദാൻ ഇത്രയേറെ മഹത്വമാർജിക്കുവാൻ കാരണവും ഈ പവിത്രവചസ്സുകളുടെ താരോദയം തന്നെയാണ്.

റമദാനിലെ അവസാനത്തെ പത്തും പെരുന്നാളിന്റെ കുളിരും

വിശിഷ്ടാതിഥി പോകാനൊരുങ്ങുകയാണ്. വരുന്ന നേരത്ത് നാം നന്നായി ഒരുങ്ങിയാണ് വരവേറ്റത്. അതിനേക്കാള്‍ ഉത്തമമായി വേണം യാത്രയയപ്പു നല്‍കാന്‍. ജീവിതത്തിലെ

പകയ്ക്ക് വേണം നോമ്പ്; വിദ്വേഷത്തിനും

നന്മയും സ്‌നേഹവും സൗഹാർദവും പുലരുന്ന മാസമാണ് റമദാൻ. നാം ശരിക്കും നോമ്പെടുക്കുന്നവരെങ്കിൽ പകകളിൽ നിന്നും മുക്തമാവണം നമ്മുടെ പകലിരവുകൾ

റമദാനിലെ പരാജിതർ

സ്വർഗ്ഗത്തിന്റെ കവാടങ്ങൾ തുറക്കപ്പെടുന്ന, നരകത്തിന്റെ കവാടങ്ങൾ അടയ്ക്കപ്പെടുന്ന, പിശാചുക്കളെ ബന്ധിച്ചിരിക്കുന്ന എന്നെല്ലാം ഹദീസുകളിൽ വിശേഷിപ്പിക്കപ്പെട്ട നന്മയുടെ സമൃദ്ധിയുള്ള അനുഗ്രഹീതമായ

ഖുര്‍ആനും റമദാനും പൂരകമാവുന്ന സുദിനങ്ങള്‍

മനുഷ്യരുടെ മാര്‍ഗദര്‍ശനത്തിനായി അല്ലാഹു ഖുര്‍ആന്‍ അവതരിപ്പിക്കാന്‍ തെരെഞ്ഞെടുത്ത മാസമാണ് റമദാന്‍ (ഖുര്‍ആന്‍ 2:185). പ്രവാചകന്‍ മുഹമ്മദ് നബി (സ)

ഓരോ പത്തിലും പ്രത്യേക പ്രാര്‍ഥനകള്‍

ഏതു സന്ദർഭത്തിലും അല്ലാഹുവിനെ സ്മരിക്കുന്നവനാണ് വിശ്വാസി. അത് തിരുനബി(സ)യുടെ ചര്യയുമാണ്. മാസപ്പിറവി ദൃശ്യമാകുമ്പോൾ അല്ലാഹുവിന്റെ അതിമഹത്തായ അനുഗ്രഹത്തിൽ അവനെ

പുണ്യങ്ങൾ പെയ്‌തിറങ്ങുന്ന സന്തോഷനാളുകൾ വരവായി

മണ്ണിലും വിണ്ണിലും അനിവർചനീയമായ ആത്മീയാനുഭൂതി വിരിയുന്ന രാപ്പകലുകളാണ് ഇനിയുള്ള ഒരു മാസക്കാലം. ലോകമെമ്പാടുമുള്ള മുസ്‌ലിംകൾ ഏറെ പ്രതീക്ഷയോടെയും ആഗ്രഹത്തോടെയും

റമദാന്‍: മാലാഖമാരുടെ ചിറകിലേറി വരുന്ന സുവര്‍ണ നിമിഷങ്ങള്‍

അനുഗൃഹീത റമദാന്‍ വീണ്ടുമെത്തുന്നു. മലക്കുകളുടെ ആശീര്‍വാദമുള്ള സുവര്‍ണ നിമിഷങ്ങള്‍. ശാരീരികമായും വൈയക്തികമായും മുസ്‌ലിം സഹോദരങ്ങള്‍, നോമ്പും ആരാധനകളും നിയന്ത്രണമുള്ള