ഖുർആന്റെ സംരക്ഷണം അല്ലാഹു ഏറ്റെടുത്തതാണ്
വിശുദ്ധ ഖുർആനിന്റെ മാസത്തിലാണല്ലോ നാമുള്ളത്. ദിവ്യഗ്രന്ഥത്തിന്റെ ദാർശനിക മികവും വശ്യമായ തികവും, ആ മഹാഗ്രന്ഥം എങ്ങനെ റബ്ബ് സംരക്ഷിച്ചു
വിശുദ്ധ ഖുർആനിന്റെ മാസത്തിലാണല്ലോ നാമുള്ളത്. ദിവ്യഗ്രന്ഥത്തിന്റെ ദാർശനിക മികവും വശ്യമായ തികവും, ആ മഹാഗ്രന്ഥം എങ്ങനെ റബ്ബ് സംരക്ഷിച്ചു
വിശുദ്ധ ഖുർആൻ അവതരിപ്പിച്ച പുണ്യ മാസമാണ് റമദാൻ മാസം. ഖുർആനിൽ പേര് പറഞ്ഞ ഒരേ ഒരു മാസമാണത്. പേര്
നോമ്പുതുറക്കുന്ന സമയത്ത് സന്തുലിതമായ രീതിയിലുള്ള അന്നപാനീയമാണ് റമദാനിലെ ഏറ്റവും ഉദാത്തവും ആരോഗ്യകരവുമായ നോമ്പുതുറ. പേശീ അവശതകളും ക്ഷീണവും അകറ്റാൻ
റമദാൻ മാസത്തിലെ ആരാധനകൾ നിർവഹിക്കുന്നത് ചിലർക്ക് പ്രയാസമായി അനുഭവപ്പെടാറുണ്ട്. റമാദാനിലെ മിക്ക ആരാധനകളും പതിവായ ആരാധനകളല്ലെന്നത് തന്നെയാണ് കാരണം.
”നോമ്പുകാരന് രണ്ട് സന്തോഷങ്ങളുണ്ട്. നോമ്പ് തുറക്കുമ്പോഴുള്ളതാണ് ഒന്ന്!. രണ്ടാമത്തെത് തന്റെ നാഥനെ നേരിൽ ദർശിക്കുമ്പോഴും” (ബുഖാരി) ശരീരവും ആത്മാവും,
അഞ്ചു നേരത്തെ നമസ്‌കാരം നിർബന്ധമാക്കുന്നതിനു മുമ്പ് തന്നെ നബിയോടും സത്യവിശ്വാസികളോടും നിർദേശിക്കപ്പെട്ട ഐഛിക കർമമാണ് രാത്രി നമസ്‌കാരം. ആദ്യമിറങ്ങിയ
ആസക്തിക്കെതിരെ വിരക്തി പരിശീലിപ്പിക്കുകയാണ് നോമ്പ് ചെയ്യുന്നത്. വിട്ടുനിൽക്കാനും വേണ്ടെന്നു വെക്കാനുമുള്ള കഴിവാണ് നോമ്പ് വളർത്തിയെടുക്കുന്നത്. വിരക്തി(സുഹ്ദ്) ഇസ്‌ലാമിന്റെ സുപ്രധാനമായ
ലോകത്ത് നൂറ്റിയറുപത് കോടിയിലേറെ മുസ്‌ലിംകൾ വിശുദ്ധ റമദാനിനെ സ്വാഗതം ചെയ്യാൻ തയാറെടുത്തുകൊണ്ടിരിക്കുന്നു. ആത്മവിശുദ്ധിയാണ് വ്രതത്തിലൂടെ ലക്ഷ്യമിടുന്നത്. വിശുദ്ധ ഖുർആൻ
ആഗ്രഹങ്ങളിൽനിന്നും ഇഛകളിൽനിന്നും വികാരങ്ങളിൽനിന്നും സ്വന്തത്തെ തടഞ്ഞുനിർത്തുക, പതിവു ചിട്ടകളിൽനിന്നും ആസ്വാദനങ്ങളിൽനിന്നും മനസ്സിനെയും ദേഹത്തെയും സ്വതന്ത്രമാക്കുക, സൗഭാഗ്യങ്ങളുടെയും അനുഗ്രഹങ്ങളുടെയും ഉന്നതി
വിശുദ്ധി, വളർച്ച, വർദ്ധനവ് എന്നൊക്കെയാണ് زكاة എന്ന പദത്തി നർത്ഥം. ഇസ്ലാമികാനുഷ്ഠാനങ്ങളിൽ മൂന്നാമത്തേതാണ് സകാത്ത് ഖുർആൻ ഇരുപത്തെട്ട് സ്ഥലത്ത്