Saturday 27/04/2024
logo-1

ഖുര്‍ആനും റമദാനും പൂരകമാവുന്ന സുദിനങ്ങള്‍

മനുഷ്യരുടെ മാര്‍ഗദര്‍ശനത്തിനായി അല്ലാഹു ഖുര്‍ആന്‍ അവതരിപ്പിക്കാന്‍ തെരെഞ്ഞെടുത്ത മാസമാണ് റമദാന്‍ (ഖുര്‍ആന്‍ 2:185). പ്രവാചകന്‍ മുഹമ്മദ് നബി (സ)

സ്ഥേയസ്സും സ്ഥിരോത്സാഹവും

പകൽ മുഴുവർ പാടുപെട്ട് പണിഞ്ഞുണ്ടാക്കിയതെല്ലാം ഒരു നിമിഷം കൊണ്ട് ഇല്ലാതാക്കുന്ന ഭ്രാന്തൻ നിലപാട് വ്യക്തമാക്കിക്കൊണ്ട് ഖുർആൻ പറയുന്ന ഒരു

ത്വാഗൂത് ≠ ദുർമൂർത്തി

ഖുർആനിൽ അല്ലാഹു എന്നതിന്റെ ദ്വന്ദ്വമായി വന്നിട്ടുള്ള പ്രയോഗമാണ് ത്വാഗൂത് . എട്ടിടങ്ങളിലാണ് അല്ലാഹു എന്നു പറഞ്ഞതിന്റെ നേരെ എതിർപദമായി

രണ്ട് കിതാബുകൾ ; വിവിധതരം ആയതുകളും

ലോകത്ത് രണ്ടേ രണ്ട് പുസ്തകങ്ങളേ കാലാതിവർത്തിയായവയുള്ളൂ. ഒന്ന് നാം ജീവിക്കുന്ന പ്രപഞ്ചമാവുന്ന പ്രവിശാലമായ പുസ്തകമാണ് / കിതാബ്. രണ്ട്

കാലമിനിയുമുരുളും

വിശ്വാസിയുടെ ജീവിതത്തിൽ സമയത്തിന്റെ മൂല്യം വ്യക്തമാക്കുന്നതിനും അതിന്റെ സ്ഥാനത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നതിനുമുള്ള ചെറിയ ഒരു ശ്രമമാണിത്. വാസ്തവത്തിൽ സമയം

സന്തോഷ വാർത്ത അറിയിക്കുന്നവരാവൂ ; വെറുപ്പിക്കല്ലേ

ഹൃദയങ്ങളിൽ ഏറ്റവും കൂടുതൽ സ്വാധീനമുണ്ടാക്കുക ഭീഷണിയുടെ സ്വരമാവില്ല. അതിനാലാണ് ഖുർആൻ വഈദു/ ഭീഷണിയേക്കാൾ വഅദ് / വാഗ്ദാനം നടത്തുന്നത്

സ്നേഹത്തിൽ നിന്നുദിക്കുന്നു ലോകം

സ്നേഹം എന്നത് ലൈംഗിക ആകർഷണത്തിന്റെയും ഇഷ്ടത്തിന്റെയും അനുഭവവുമായി ബന്ധപ്പെട്ട മനുഷ്യന്റെ മാനസിക വികാര സീമയായി പലരും തെറ്റുദ്ധരിച്ചിട്ടുണ്ട്. സ്നേഹം

സമാധാന സംസ്ഥാപനത്തിന് മാത്രം യുദ്ധം

അക്രമം, സംഘർഷങ്ങൾ, അക്രമാസക്തമായ സാഹചര്യങ്ങളോടുള്ള ഭയത്തിൽ നിന്നുള്ള സ്വാതന്ത്ര്യം എന്നിവയുടെ അഭാവത്തിന്റെ അവസ്ഥ എന്നാണ് സമാധാനത്തിന് നല്കപ്പെടാറുള്ള നിർവചനം.

പള്ളിയിൽ പോയി പറഞ്ഞാ മതി

വിശ്വാസത്തിന്റെ ചൂരും ചൂടുമുള്ള ചിലർ ഒറ്റരാത്രികൊണ്ട് നിർമ്മിച്ചൊരു മസ്ജിദ്, പാപപങ്കില മനസ്സാലവർ കഷ്ടം , നഷ്ടം നിസ്കരിക്കാനവർക്ക് കഴിഞ്ഞില്ലിതുവരെ